150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; നവവധു
മൊഴി കൊടുക്കാൻ ചെന്നപ്പോൾ പൊലീസുകാർ രാഹുലിന്റെ തോളിൽ കൈയിട്ട് ഇരിക്കുകയായിരുന്നുവെന്നും കേബിള്‍ കഴുത്തില്‍ കുരുക്കി കൊല്ലാൻ ശ്രമിച്ചുവെന്ന മൊഴി രേഖപ്പെടുത്തിയില്ലെന്നും നവവധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.